1 നീതിമാൻ നശിക്കുന്നു; ആരും അത് കാര്യമാക്കുന്നില്ല;
2 അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു;
3 “ക്ഷുദ്രക്കാരത്തിയുടെ മക്കളേ,
4 നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്?
5 നിങ്ങൾ കരുവേലകങ്ങൾക്കരികത്തും
6 തോട്ടിലെ മിനുസമുള്ള കല്ല് നിന്‍റെ പങ്ക്;
7 പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്‍റെ കിടക്ക വിരിച്ചിരിക്കുന്നു;
8 കതകിനും കട്ടിളയ്ക്കും പുറകിൽ നീ നിന്‍റെ അടയാളം വച്ചു,
9 നീ തൈലവുംകൊണ്ടു മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ അടുക്കൽ ചെന്നു,
10 വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും
11 കപടം കാണിക്കുവാനും എന്നെ ഓർക്കുകയോ കൂട്ടാക്കുകയോ ചെയ്യാതിരിക്കുവാനും
12 നിന്‍റെ നീതി ഞാൻ വെളിച്ചത്താക്കും;
13 നീ നിലവിളിക്കുമ്പോൾ നിന്‍റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ;
14 “നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ;
15 ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും
16 ഞാൻ എന്നേക്കും വാദിക്കുകയില്ല;
17 അവരുടെ അത്യാഗ്രഹത്തിന്‍റെ അകൃത്യം നിമിത്തം
18 ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു;
19 ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും;
20 ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു;
21 “ദുഷ്ടന്മാർക്കു സമാധാനമില്ല” എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.