Isaías 45

MAL

1 യഹോവ തന്‍റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

2 “ഞാൻ നിനക്കു മുമ്പായി ചെന്നു

3 നിന്നെ പേര്‍ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ,

4 എന്‍റെ ദാസനായ യാക്കോബ് നിമിത്തവും

5 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല;

6 സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ

7 ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു;

8 ആകാശമേ, മേലിൽനിന്നു പൊഴിക്കുക;

9 “നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ,

10 അപ്പനോട്: ‘നീ ജനിപ്പിക്കുന്നത് എന്ത്?’ എന്നും

11 യിസ്രായേലിന്‍റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ

12 ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു;

13 ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു;

14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

15 യിസ്രായേലിന്‍റെ ദൈവവും രക്ഷിതാവും ആയുള്ള യഹോവേ,

16 അവർ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും;

17 എന്നാൽ യിസ്രായേൽ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും;

18 ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

19 ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവച്ചല്ല സംസാരിച്ചത്;

20 നിങ്ങൾ കൂടിവരുവിൻ;

21 നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ;

22 സകലഭൂസീമാവാസികളുമായുള്ളവരേ, എങ്കലേക്ക് തിരിഞ്ഞു രക്ഷപ്പെടുവിൻ;

23 എന്നാണ, എന്‍റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും;

24 “യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട്”

25 യഹോവയിൽ യിസ്രായേൽ സന്തതിയെല്ലാം

Ler em outra tradução

Comparar lado a lado