1 “ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ;
2 അവൻ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല,
3 ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല;
4 ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല;
5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും
6 “കുരുട്ടുകണ്ണുകളെ തുറക്കുവാനും
7 യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു;
8 ഞാൻ യഹോവ; അത് തന്നെ എന്‍റെ നാമം;
9 പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു;
10 സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും
11 മരുഭൂമിയും അതിലെ പട്ടണങ്ങളും ശബ്ദം ഉയർത്തട്ടെ;
12 അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത്
13 യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും;
14 ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു;
15 ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കി
16 ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും;
17 വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്:
18 “ചെകിടന്മാരേ, കേൾക്കുവിൻ;
19 എന്‍റെ ദാസനല്ലാതെ കുരുടൻ ആര്‍?
20 പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല;
21 യഹോവ തന്‍റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി
22 എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു;
23 നിങ്ങളിൽ ആര്‍ അതിന് ചെവികൊടുക്കും?
24 യാക്കോബിനെ കൊള്ളയായും
25 അതുകൊണ്ട് അവൻ തന്‍റെ ഉഗ്രകോപവും