1 ആമോസിന്‍റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം:
2 മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ;
3 ഞാൻ എന്‍റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു,
4 ബഹുജനത്തിന്‍റെ ഘോഷംപോലെ
5 അവര്‍ ദൂരദേശത്തുനിന്നും
6 യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ;
7 അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും;
8 അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്ക് പിടിപെടും;
9 ദേശത്തെ ശൂന്യമാക്കുവാനും
10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശം തരുകയില്ല;
11 ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും
12 ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും
13 അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും;
14 ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും
15 കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും;
16 അവരുടെ കൺമുമ്പിൽ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും;
17 ഞാൻ മേദ്യരെ അവർക്ക് വിരോധമായി ഉണർത്തും;
18 അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും;
19 രാജ്യങ്ങളുടെ മഹത്ത്വവും
20 അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല;
21 മരുഭൂമിയിലെ വന്യമൃഗങ്ങൾ അവിടെ കിടക്കും;
22 അവരുടെ അരമനകളിൽ ചെന്നായ്ക്കളും