Habacuque 2

MAL

1 ഞാൻ എന്‍റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും.

2 യഹോവ എന്നോട് ഉത്തരം അരുളിയത്:

3 ഈ ദർശനത്തിനായി ഒരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു;

4 അവന്‍റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു;

5 സമ്പത്ത് വഞ്ചന നിറഞ്ഞതാണ്;

6 അവർ അവനെക്കുറിച്ച് ഒരു ഉപമയും

7 നിന്‍റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയും

8 നീ പല ജനതകളെയും കവർച്ച ചെയ്തതുകൊണ്ട് അവരിൽ ശേഷിച്ചവർ

9 അനർത്ഥം നേരിടാത്ത വിധം

10 പല ജനതകളെയും ഛേദിച്ചുകളഞ്ഞ്

11 ചുവരിൽനിന്ന് കല്ല് നിലവിളിക്കുകയും

12 രക്തപാതകംകൊണ്ട് പട്ടണം പണിയുകയും

13 ജനതകൾ തീയ്ക്ക് ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും

14 വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ

15 കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്

16 നിനക്ക് മഹത്വംകൊണ്ടല്ല,

17 മനുഷ്യരുടെ രക്തവും, ദേശത്തോടും നഗരത്തോടും

18 ഊമ മിഥ്യാമൂർത്തികളെ ഉണ്ടാക്കുന്നവന് എന്ത് ലാഭം?

19 മരവിഗ്രഹത്തോട്: “ഉണരുക” എന്നും

20 എന്നാൽ യഹോവ തന്‍റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്;

Ler em outra tradução

Comparar lado a lado