1 അല്ലയോ പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്‍റെ കാൽ എത്ര മനോഹരം!
2 നിന്‍റെ നാഭി, വൃത്താകാരമായ പാനപാത്രം പോലെയാകുന്നു;
3 നിന്‍റെ സ്തനം രണ്ടു മാൻകുട്ടികൾക്ക് സമം ഇരട്ടപിറന്ന കലമാനുകൾക്കു സമം.
4 നിന്‍റെ കഴുത്ത് ദന്തഗോപുരംപോലെയും
5 നിന്‍റെ ശിരസ്സ് കർമ്മേൽപോലെയും
6 പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി,
7 നിന്‍റെ ശരീരാകൃതി പനയോടും
8 “ഞാൻ പനമേൽ കയറും;
9 നിന്‍റെ ചുംബനം അധരങ്ങളില്‍ക്കൂടിയും ദന്തങ്ങളില്‍ക്കൂടിയും
10 അത് എന്‍റെ പ്രിയന് മൃദുപാനമായി
11 ഞാൻ എന്‍റെ പ്രിയനുള്ളവൾ;
12 പ്രിയാ, വരിക; നാം വെളിമ്പ്രദേശത്ത് പോകുക;
13 ദൂദായിപ്പഴം സുഗന്ധം വീശുന്നു;