1 യഹോവ യാഗപീഠത്തിനു മീതെ നില്ക്കുന്നത് ഞാൻ കണ്ടു; അവിടുന്ന് അരുളിച്ചെയ്തതെന്തെന്നാൽ:
2 അവർ പാതാളത്തിൽ തുരന്നുകടന്നാലും
3 അവർ കർമ്മേലിന്‍റെ കൊടുമുടിയിൽ ഒളിച്ചിരുന്നാലും
4 അവർ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും
5 സൈന്യങ്ങളുടെ യഹോവയായ കർത്താവ് ദേശത്തെ തൊടുന്നു;
6 അവിടുന്ന് ആകാശത്തിൽ തന്‍റെ മാളികമുറികളെ പണിയുകയും
7 “യിസ്രായേൽ മക്കളേ നിങ്ങൾ
8 “യഹോവയായ കർത്താവിന്‍റെ ദൃഷ്ടി
9 “അരിപ്പകൊണ്ട് അരിക്കുന്നതുപോലെ
10 ‘അനർത്ഥം ഞങ്ങളെ പിന്തുടർന്നെത്തുകയില്ല,
11 “അവർ ഏദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും
12 ദാവീദിന്‍റെ വീണുപോയ കൂടാരത്തെ
13 “ഉഴുന്നവൻ കൊയ്യുന്നവന്‍റെയും
14 “അപ്പോൾ ഞാൻ എന്‍റെ ജനമായ യിസ്രായേലിന്‍റെ പ്രവാസികളെ മടക്കിവരുത്തും;
15 ഞാൻ അവരെ അവരുടെ ദേശത്ത് നടും;