1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെയും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ടു വര്‍ഷം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ.
2 അവൻ പറഞ്ഞത്:
3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
4 ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും;
5 ഞാൻ ദമാസ്കോസിന്‍റെ ഓടാമ്പൽ തകർത്ത്,
6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
7 ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും;
8 ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും
9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
10 ഞാൻ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും;
11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
12 ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും;
13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
14 ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും;
15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും;