1 അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ
2 ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും
3 അവിടന്നു നിശ്ചയമായും നിന്നെ
4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,
5 രാത്രിയുടെ ഭീകരതയോ
6 ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ
7 നിന്റെ വശത്ത് ആയിരംപേരും
8 നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും
9 യഹോവയെ നിന്റെ സങ്കേതവും
10 ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല,
11 കാരണം അവിടന്ന് തന്റെ ദൂതന്മാരോട്
12 അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ
13 സിംഹത്തെയും അണലിയെയും നീ ചതയ്ക്കും;
14 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും;
15 അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും;
16 ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും