1 എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു;
2 അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും
3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ
4 എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ
5 എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ;
6 യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ;
7 ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ,
8 യഹോവ ജനതകളെ ന്യായംവിധിക്കട്ടെ.
9 ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും
10 അത്യുന്നതനായ ദൈവം എന്റെ പരിച ആകുന്നു,
11 ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു,
12 മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ,
13 അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു;
14 ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു;
15 അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു
16 അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു;
17 ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്;