1 ദൈവമേ, എന്നെ രക്ഷിക്കണമേ,
2 കാലുകൾ ഉറപ്പിക്കാനാകാത്ത
3 സഹായത്തിനായി വിളിച്ചപേക്ഷിച്ച് ഞാൻ കുഴഞ്ഞിരിക്കുന്നു;
4 കാരണംകൂടാതെ എന്നെ വെറുക്കുന്നവർ
5 ദൈവമേ, എന്റെ ഭോഷത്തം അങ്ങ് അറിയുന്നു;
6 കർത്താവേ, സൈന്യങ്ങളുടെ യഹോവേ,
7 കാരണം അങ്ങേക്കുവേണ്ടി ഞാൻ നിന്ദ സഹിക്കുന്നു
8 എന്റെ സഹോദരങ്ങൾക്ക് ഞാൻ ഒരു പ്രവാസിയും
9 അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു
10 ഞാൻ വിലപിക്കുകയും ഉപവസിക്കുകയും ചെയ്യുമ്പോൾ
11 ഞാൻ ചാക്കുശീലധരിക്കുമ്പോൾ
12 നഗരകവാടത്തിൽ ഇരിക്കുന്നവർ എന്നെ പരിഹസിക്കുന്നു,
13 എന്നാൽ യഹോവേ, അവിടത്തെ പ്രസാദകാലത്ത്,
14 ചേറ്റുകുഴിയിൽനിന്ന് എന്നെ മോചിപ്പിക്കണമേ,
15 ജലപ്രവാഹം എന്നെ മുക്കിക്കളയുന്നതിനോ
16 യഹോവേ, അവിടത്തെ സ്നേഹമാഹാത്മ്യത്താൽ എനിക്കുത്തരമരുളണമേ;
17 അങ്ങയുടെ ദാസനിൽനിന്നു തിരുമുഖം മറയ്ക്കരുതേ;
18 എന്നോട് അടുത്തുവന്ന് എന്നെ മോചിപ്പിക്കണമേ;
19 ഞാൻ സഹിക്കുന്ന നിന്ദയും അപമാനവും ലജ്ജയും അങ്ങ് അറിയുന്നു;
20 നിന്ദ എന്റെ ഹൃദയത്തെ തകർത്തിരിക്കുന്നു
21 അവർ എന്റെ ഭക്ഷണത്തിൽ കയ്‌പുകലർത്തി
22 അവരുടെ ഭക്ഷണമേശ അവർക്കൊരു കെണിയായിത്തീരട്ടെ;
23 കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ,
24 അങ്ങയുടെ കോപം അവരുടെമേൽ ചൊരിയണമേ;
25 അവരുടെ വാസസ്ഥലം വിജനമായിത്തീരട്ടെ;
26 കാരണം അങ്ങ് മുറിവേൽപ്പിച്ചവരെ അവർ പീഡിപ്പിക്കുന്നു
27 അവരുടെ കുറ്റത്തിനുമേൽ കുറ്റം കൂട്ടണമേ;
28 ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേരുകൾ മായിച്ചുകളയണമേ
29 ഞാൻ പീഡനത്തിലും വേദനയിലും ആയിരിക്കുന്നു—
30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമം സ്തുതിക്കും
31 ഇത് യഹോവയ്ക്ക് ഒരു കാളയെ,
32 പീഡിതർ അതുകണ്ടു സന്തുഷ്ടരാകും—
33 യഹോവ ദരിദ്രരുടെ അപേക്ഷ കേൾക്കും;
34 ആകാശവും ഭൂമിയും അവിടത്തെ സ്തുതിക്കട്ടെ,
35 കാരണം ദൈവം സീയോനെ രക്ഷിക്കുകയും
36 അവിടത്തെ സേവകരുടെ മക്കൾ അതിനെ അവകാശമാക്കുകയും