1 ലംഘനം ക്ഷമിച്ചും
2 യഹോവ, പാപം കണക്കാക്കാതെയും
3 ഞാൻ എന്റെ പാപം ഏറ്റുപറയാതെ,
4 രാവും പകലും
5 അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു
6 അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും
7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു;
8 നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും;
9 വിവേകശൂന്യമായ
10 ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം,
11 നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;