1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;
2 ഇസ്രായേല്യർ പറയട്ടെ:
3 അഹരോൻഗൃഹം പറയട്ടെ:
4 യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ:
5 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു;
6 യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല.
7 യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്.
8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ
9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ
10 സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു,
11 അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു,
12 തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി,
13 ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി,
14 യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു;
15 നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ
16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;
17 ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്,
18 യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു,
19 നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക;
20 യഹോവയുടെ കവാടം ഇതാകുന്നു
21 അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും;
22 ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ
23 ഇത് യഹോവ ചെയ്തു;
24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം;
25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ!
26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
27 യഹോവ ആകുന്നു ദൈവം,
28 അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു;
29 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;