1 ഭരണാധികാരിക്കൊത്ത് ഭക്ഷണം കഴിക്കുമ്പോൾ,
2 നിങ്ങൾ അമിതഭക്ഷണം കഴിക്കുന്നവരാണെങ്കിൽ
3 അവരുടെ ആസ്വാദ്യകരമായ ഭക്ഷണത്തോട് അതിമോഹം അരുത്,
4 സമ്പന്നരാകുന്നതിനായി അത്യധ്വാനംചെയ്ത് നിങ്ങളെത്തന്നെ തളർത്തരുത്;
5 ഒറ്റനോട്ടത്തിനിടയിൽത്തന്നെ, ധനം പൊയ്പ്പോയിരിക്കും,
6 അറുപിശുക്കുള്ള വ്യക്തികളുടെ ആഹാരം ആസ്വദിക്കരുത്,
7 കാരണം അവരെപ്പോഴും
8 ആസ്വദിച്ച അൽപ്പഭക്ഷണം നിങ്ങൾ ഛർദിച്ചുകളയും
9 ഭോഷർ കേൾക്കെ നിങ്ങൾ സംസാരിക്കരുത്,
10 പുരാതനമായ അതിർത്തിക്കല്ലു മാറ്റുകയോ
11 കാരണം അവരുടെ സംരക്ഷകൻ ശക്തനാണ്;
12 നിങ്ങളുടെ ഹൃദയം ശിക്ഷണത്തിന് ഏൽപ്പിച്ചുകൊടുക്കുകയും
13 മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്;
14 അവരെ വടികൊണ്ട് ശിക്ഷിക്കുക,
15 എന്റെ കുഞ്ഞേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കിൽ,
16 നിന്റെ അധരം സത്യം സംസാരിക്കുമ്പോൾ
17 നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്,
18 നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം,
19 എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക,
20 അമിതമായി മദ്യം കുടിക്കുന്നവരുടെയോ
21 കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും;
22 നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക,
23 സത്യം കരസ്ഥമാക്കുക, അതിനെ വിൽക്കരുത്;
24 നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്;
25 നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ;
26 എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക
27 വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്;
28 കൊള്ളക്കാരെപ്പോലെ അവൾ പതിയിരിക്കുന്നു
29 ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം?
30 മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും
31 വീഞ്ഞു ചെമന്നിരിക്കുമ്പോഴും
32 ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും
33 നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും,
34 നിങ്ങൾ നടുക്കടലിൽ കിടന്നുറങ്ങുന്നവരെപ്പോലെയും
35 “അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല!