1 ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ;
2 ശാപവും വ്യാജവും കൊലപാതകവും
3 ഇതുനിമിത്തം ദേശം വിലപിക്കുന്നു.
4 “എന്നാൽ, ആരും കുറ്റാരോപണം നടത്തുകയോ
5 നിങ്ങൾ പകൽസമയത്ത് ഇടറിവീഴും.
6 പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിക്കുന്നു.
7 പുരോഹിതന്മാർ വർധിക്കുന്തോറും,
8 അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവിക്കുകയും
9 ജനം എങ്ങനെയോ, അങ്ങനെതന്നെ പുരോഹിതന്മാരും ആയിരിക്കും.
10 “അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല;
11 ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും
12 എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു,
13 അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു,
14 “വ്യഭിചാരത്തിലേക്കു തിരിയുന്ന
15 “ഇസ്രായേൽജനമേ, നിങ്ങൾ വ്യഭിചാരം ചെയ്യുന്നെങ്കിലും
16 ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ
17 എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു;
18 അവരുടെ മദ്യം തീർന്നാലും
19 ഒരു ചുഴലിക്കാറ്റ് അവരെ പറപ്പിച്ചുകളയും,