1 യഹോവയുടെ വചനം മോരേശേത്ത്യനായ മീഖായ്ക്കു ലഭിച്ചു: യെഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത്, ശമര്യയെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും അദ്ദേഹം കണ്ട ദർശനം.
2 സകലജനങ്ങളുമേ, കേൾക്കുക,
3 നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു;
4 തീയിൽ മെഴുകുപോലെയും
5 യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവും
6 “അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയും
7 അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും;
8 ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും;
9 ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല;
10 അത് ഗത്തിൽ അറിയിക്കരുത്;
11 ശാഫീർ നഗരനിവാസികളേ,
12 യഹോവയിൽനിന്ന് മഹാനാശം
13 ലാഖീശുനിവാസികളേ,
14 അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന്
15 മാരേശാനിവാസികളേ,
16 നിങ്ങൾ സന്തോഷിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത്