Jó 39

MALC

1 “കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?

2 അവയ്ക്കു ഗർഭം തികയുന്ന മാസം കണക്കുകൂട്ടാൻ നിനക്കു കഴിയുമോ?

3 അവ മുട്ടുകുത്തി കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു;

4 അവയുടെ സന്തതികൾ ബലപ്പെട്ട് വനാന്തരങ്ങളിൽ വളർന്നുവരുന്നു.

5 “സ്വാതന്ത്ര്യത്തോടെ കാട്ടുകഴുതയെ പോകാൻ അനുവദിച്ചത് ആരാണ്?

6 മരുഭൂമിയെ അവയ്ക്കു ഭവനമായും

7 പട്ടണത്തിലെ ആരവത്തെ അതു പുച്ഛിക്കുന്നു;

8 മലനിരകളെ അതു മേച്ചിൽസ്ഥലമാക്കുന്നു,

9 “കാട്ടുകാള നിന്നെ സേവിക്കാൻ മനസ്സുവെക്കുമോ?

10 ഒരു കാട്ടുകാളയെ നിനക്ക് നുകത്തിൽ കയറുകൊണ്ടു ബന്ധിക്കാമോ?

11 അതു കരുത്തുറ്റതാകുകയാൽ നിനക്ക് അതിൽ ആശ്രയിക്കാൻ കഴിയുമോ?

12 അതു നിന്റെ കറ്റകൾ വലിച്ചുകൊണ്ടുവന്ന്

13 “ഒട്ടകപ്പക്ഷികൾ അഭിമാനത്തോടെ ചിറകു വീശുന്നു;

14 അവൾ നിലത്തു മുട്ടയിടുന്നു

15 അതു ചവിട്ടേറ്റ് ഉടഞ്ഞുപോകുമെന്നോ

16 അവൾ തന്റെ കുഞ്ഞുങ്ങളോട്, അവ തനിക്കുള്ളവയല്ല എന്ന മട്ടിൽ ക്രൂരമായിപ്പെരുമാറുന്നു;

17 കാരണം ദൈവം അവൾക്കു ജ്ഞാനം നൽകിയില്ല;

18 അതു ചിറകുവിരിച്ചുകൊണ്ട് ഓടുമ്പോൾ

19 “കുതിരയ്ക്കു ശക്തി നൽകിയത് നീയോ?

20 അതിനെ വെട്ടുക്കിളിയെപ്പോലെ നിനക്കു കുതിച്ചുചാടിക്കാമോ?

21 അതു താഴ്വരയിൽ മാന്തുകയും കരുത്തിൽ ഊറ്റംകൊള്ളുകയും

22 അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു;

23 ആവനാഴിയുടെ കിലുകിലുക്കത്തെയും

24 ഉഗ്രരോഷത്തോടും ആവേശത്തോടും അതു ദൂരം പിന്നിടുന്നു;

25 കാഹളം മുഴങ്ങുന്തോറും അത്, ‘ആഹാ!’ എന്നു ചിനയ്ക്കുന്നു!

26 “പരുന്ത് പറന്നുയരുന്നതും ദക്ഷിണദിശയിലേക്കു

27 നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും

28 പാറപ്പിളർപ്പിൽ അതു വസിക്കുകയും അവിടെ രാപാർക്കുകയും ചെയ്യുന്നു;

29 അവിടെനിന്നും അത് ഇര തേടുന്നു;

30 അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു;

Ler em outra tradução

Comparar lado a lado