Jó 3

MALC

1 ഇതിനുശേഷം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിനത്തെ ശപിച്ചു.

2 ഇയ്യോബ് ഇപ്രകാരം പ്രതികരിച്ചു:

3 “ഞാൻ ജനിച്ച ദിവസം നശിച്ചുപോകട്ടെ,

4 ആ ദിവസം അന്ധകാരപൂരിതമാകട്ടെ;

5 ഇരുട്ടും അന്ധതമസ്സും അതിനെ അധീനമാക്കട്ടെ;

6 ആ രാത്രിയെ ഇരുട്ടു പിടികൂടട്ടെ;

7 ആ രാത്രി വന്ധ്യയായിത്തീരട്ടെ;

8 ശപിക്കാൻ വിദഗ്ദ്ധരായവർ, തങ്ങളുടെ ശാപംകൊണ്ട് ലിവ്യാഥാനെപ്പോലും ഉണർത്താൻ കഴിവുള്ളവർ,

9 ആ ദിവസത്തെ ഉദയനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ.

10 കാരണം അത് എന്റെ അമ്മയുടെ ഗർഭദ്വാരം അടച്ചുകളഞ്ഞില്ലല്ലോ

11 “ജനനത്തിങ്കൽത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞതെന്തുകൊണ്ട്?

12 കാൽമുട്ടുകൾ എന്നെ സ്വാഗതം ചെയ്തതെന്തിന്?

13 ജനനദിവസംതന്നെ ഞാൻ മരിച്ചിരുന്നെങ്കിൽ, ഇപ്പോൾ ഞാൻ ഉറങ്ങി വിശ്രമിക്കുകയായിരുന്നേനേ;

14 തങ്ങൾക്കുവേണ്ടി പടുത്തുയർത്തിയ കീർത്തിസ്തംഭങ്ങൾ ഭൂമിയിലെ രാജാക്കന്മാരോടും ഭരണാധിപന്മാരോടുമൊപ്പം

15 സ്വർണശേഖരമുള്ള പ്രഭുക്കന്മാരോടൊപ്പമോ

16 അഥവാ, ഗർഭമലസിപ്പോയ ചാപിള്ളപോലെ;

17 അവിടെ ദുഷ്ടർ കലഹമുണ്ടാക്കുന്നില്ല;

18 അവിടെ ബന്ദിതരെല്ലാം ആശ്വസിക്കുന്നു;

19 ചെറിയവരും വലിയവരും അവിടെയുണ്ട്;

20 “ദുരിതമനുഭവിക്കുന്നവർക്കു പ്രകാശവും

21 അവർ മരിക്കുന്നതിനായി ആഗ്രഹിക്കുന്നു. എന്നാൽ മരണം അവർക്കു ലഭിക്കാതെപോകുന്നു;

22 കുഴിമാടത്തിലെത്തുമ്പോൾ അവർ ആനന്ദിക്കുന്നു;

23 അടുത്ത ചുവട് കാണാതെ തന്റെ വഴി മറവായിരിക്കുന്ന മനുഷ്യന്,

24 ഭക്ഷണം കാണുമ്പോൾ എനിക്കു നെടുവീർപ്പുണ്ടാകുന്നു.

25 ഞാൻ പേടിച്ചിരുന്നത് എനിക്കു സംഭവിച്ചിരിക്കുന്നു.

26 ഞാൻ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്.

Ler em outra tradução

Comparar lado a lado