1 സീയോനിൽ കാഹളം ഊതുക;
2 അന്ധകാരവും ഇരുട്ടുമുള്ള ഒരു ദിവസം,
3 അവരുടെമുമ്പിൽ അഗ്നി കത്തുന്നു,
4 അവർക്കു കുതിരകളോടു സാമ്യമുണ്ട്;
5 രഥങ്ങളുടെ ആരവത്തോടെ
6 അവരെ കാണുന്ന ജനങ്ങൾ പരിഭ്രാന്തരാകുന്നു;
7 അവർ യുദ്ധവീരന്മാരെപ്പോലെ നീങ്ങുന്നു;
8 അവർ തിങ്ങിഞെരുങ്ങുന്നില്ല;
9 അവർ പട്ടണങ്ങളിലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു;
10 അവരുടെമുമ്പിൽ ഭൂമി കുലുങ്ങുന്നു,
11 യഹോവ തന്റെ സൈന്യത്തിന്റെ
12 “ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും
13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,
14 അവിടന്ന് തിരിഞ്ഞു കരുണകാണിക്കും,
15 സീയോനിൽ കാഹളം ഊതുക,
16 ജനത്തെ ഒരുമിച്ചുകൂട്ടുവിൻ,
17 യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാർ
18 അപ്പോൾ യഹോവ തന്റെ ദേശത്തെക്കുറിച്ചു തീക്ഷ്ണത കാണിക്കും
19 യഹോവ അവരോട് ഇപ്രകാരം മറുപടി പറയും:
20 “ഞാൻ വടക്കേ സൈന്യത്തെ നിങ്ങളിൽനിന്ന്,
21 ദേശമേ, ഭയപ്പെടേണ്ട,
22 വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ട,
23 സന്തോഷിക്കുക, സീയോനിലെ ജനമേ,
24 മെതിക്കളങ്ങൾ ധാന്യങ്ങൾകൊണ്ടു നിറയും;
25 “വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും—
26 നിങ്ങൾക്കു നിറയുവോളം, സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാകും,
27 ഞാൻ ഇസ്രായേലിലുണ്ടെന്നും
28 “പിന്നീട്,
29 എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും
30 ഞാൻ ആകാശങ്ങളിലും
31 യഹോവയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പേ
32 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന