1 “ബാബേൽപുത്രിയായ കന്യകേ,
2 തിരികല്ലെടുത്തു മാവു പൊടിക്കുക;
3 നിന്റെ നഗ്നത അനാവൃതമാക്കപ്പെടും,
4 ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ ഇസ്രായേലിന്റെ പരിശുദ്ധനാകുന്നു,
5 “ബാബേല്യപുത്രീ,
6 ഞാൻ എന്റെ ജനത്തോടു കോപിച്ചു,
7 ‘ഞാൻ എന്നേക്കും ഒരു തമ്പുരാട്ടിതന്നെ ആയിരിക്കും,’
8 “എന്നാൽ ഇപ്പോൾ, സുഖലോലുപയായവളേ, കേൾക്കുക,
9 ഒരൊറ്റ നിമിഷംകൊണ്ട്, ഒരേദിവസംതന്നെ
10 നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു,
11 അതിനാൽ അനർഥം നിന്റെമേൽ പതിക്കും,
12 “ഇപ്പോൾ, നീ ബാല്യംമുതൽ ചെയ്തുവന്ന
13 ആലോചനയുടെ ബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു!
14 ഇതാ, അവർ വൈക്കോൽക്കുറ്റിപോലെ ആകും;
15 ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരും