1 ഇതാ, യഹോവ ഭൂമിയെ ശൂന്യവും
2 അത് ഒരുപോലെ,
3 ഭൂമി ഒന്നാകെ ശൂന്യമായും
4 ഭൂമി ഉണങ്ങി വാടിപ്പോകുന്നു,
5 ഭൂമി അതിലെ നിവാസികൾമൂലം ദുഷിക്കപ്പെട്ടിരിക്കുന്നു;
6 തന്മൂലം ഭൂമിയെ ശാപം വിഴുങ്ങി;
7 പുതുവീഞ്ഞ് വറ്റിപ്പോകുകയും മുന്തിരിവള്ളി വാടുകയുംചെയ്യുന്നു;
8 തപ്പുകളുടെ ആഹ്ലാദം നിലയ്ക്കുന്നു;
9 അവർ പാട്ടോടെ വീഞ്ഞു കുടിക്കുന്നില്ല;
10 നശിപ്പിക്കപ്പെട്ട നഗരം വിജനമായിക്കിടക്കുന്നു;
11 തെരുവീഥികളിൽ അവർ വീഞ്ഞിനുവേണ്ടി നിലവിളിക്കുന്നു.
12 നഗരത്തിൽ ശൂന്യത അവശേഷിച്ചിരിക്കുന്നു,
13 ഒലിവുമരത്തിൽനിന്നു കായ്കൾ ശേഖരിക്കുന്നതിനായി തല്ലുന്നതുപോലെയോ
14 അവർ ശബ്ദമുയർത്തുന്നു, ആനന്ദത്താൽ ആർപ്പിടുന്നു;
15 അതിനാൽ കിഴക്കേദേശത്ത് യഹോവയ്ക്കു മഹത്ത്വംകൊടുക്കുക;
16 “നീതിമാനായവനു മഹത്ത്വം,” എന്ന ഗാനം
17 അല്ലയോ ഭൂവാസികളേ,
18 ഭീകരതയുടെ ശബ്ദംകേട്ട് ഓടിപ്പോകുന്നവർ
19 ഭൂമി ചെറിയകഷണങ്ങളായി തകരുന്നു,
20 ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു,
21 അന്നാളിൽ യഹോവ
22 കാരാഗൃഹത്തിൽ തടവുകാരെയെന്നപോലെ
23 അന്നു ചന്ദ്രൻ വിളറിപ്പോകും;