1 ഇസ്രായേൽജനമേ, നിനക്കെതിരേയും ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന സർവ കുടുംബത്തിനെതിരേയുമുള്ള യഹോവയുടെ അരുളപ്പാടു ശ്രദ്ധിക്കുക:
2 “ഭൂമിയിലെ സകലകുടുംബങ്ങളിലുംവെച്ചു
3 തമ്മിൽ യോജിച്ചിട്ടല്ലാതെ,
4 ഇരയില്ലാതിരിക്കുമ്പോൾ
5 കുടുക്കില്ലാതിരുന്നാൽ
6 പട്ടണത്തിൽ കാഹളം ധ്വനിക്കുമ്പോൾ
7 തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു
8 സിംഹം ഗർജിച്ചിരിക്കുന്നു,
9 അശ്ദോദിലെയും ഈജിപ്റ്റിലെയും
10 “തങ്ങളുടെ കോട്ടകളിൽ കൊള്ളയും അന്യായമുതലും
11 അതുകൊണ്ടു, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
13 “നിങ്ങൾ ഇതു കേട്ട് യാക്കോബ് ഗൃഹത്തിനെതിരേ സാക്ഷ്യം പറയുക,” എന്നു സൈന്യങ്ങളുടെ ദൈവം, യഹോവയായ കർത്താവുതന്നെ അരുളിച്ചെയ്യുന്നു.
14 “ഞാൻ ഇസ്രായേലിനെ അവളുടെ പാപങ്ങൾനിമിത്തം ശിക്ഷിക്കുമ്പോൾ,
15 ഞാൻ വേനൽക്കാല വസതികളെയും