1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു.
2 അദ്ദേഹം പറഞ്ഞു:
3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
4 ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും
5 ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും;
6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
7 ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും
8 ഞാൻ, അശ്ദോദിലെ നിവാസികളെയും,
9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
10 ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും,
11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
12 ഞാൻ തേമാനിൽ അഗ്നി അയയ്ക്കും
13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
14 ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും
15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകും;