Salmos 119

MAL2015

1 യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു

2 അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു

3 അവർ നീതികേടു പ്രവർത്തിക്കാതെ

4 നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു

5 നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു

6 നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം

7 നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു

8 ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും;

9 ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ?

10 ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു;

11 ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു

12 യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ;

13 ഞാൻ എന്റെ അധരങ്ങൾകൊണ്ടു

14 ഞാൻ സർവ്വസമ്പത്തിലും എന്നപോലെ

15 ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും

16 ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും;

17 ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ;

18 നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു

19 ഞാൻ ഭൂമിയിൽ പരദേശിയാകുന്നു;

20 നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ടു

21 നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി

22 നിന്ദയും അപമാനവും എന്നോടു അകറ്റേണമേ;

23 പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു;

24 നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും

25 എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു;

26 എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി;

27 നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ;

28 എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു;

29 ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ;

30 വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു;

31 ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു;

32 നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ

33 യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ;

34 ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും

35 നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ;

36 ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ

37 വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു

38 നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ

39 ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ;

40 ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു;

41 യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും

42 ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു

43 ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ

44 അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം

45 നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു

46 ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും

47 ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു;

48 എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു;

49 നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു

50 നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു

51 അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു;

52 യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു

53 നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം

54 ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.

55 യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു;

56 ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു

57 യഹോവേ, നീ എന്റെ ഓഹരിയാകുന്നു;

58 പൂർണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു;

59 ഞാൻ എന്റെ വഴികളെ വിചാരിച്ചു,

60 നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു

61 ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു;

62 നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി

63 നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും

64 യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു;

65 യഹോവേ, തിരുവചനപ്രകാരം

66 നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ

67 കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി;

68 നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു;

69 അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി;

70 അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു;

71 നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം

72 ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ

73 തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു;

74 തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ

75 യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും

76 അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം

77 ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ;

78 അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചുപോകട്ടെ;

79 നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും

80 ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു

81 ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു;

82 എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു

83 പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു.

84 അടിയന്റെ ജീവകാലം എന്തുള്ളു?

85 നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത

86 നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു;

87 അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു;

88 നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ;

89 യഹോവേ, നിന്റെ വചനം

90 നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു;

91 അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു;

92 നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ

93 ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല;

94 ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ;

95 ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു;

96 സകലസമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു;

97 നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം;

98 നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു;

99 നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു

100 നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ

101 നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു

102 നീ എന്നെ ഉപദേശിച്ചിരിക്കയാൽ

103 തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം!

104 നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു.

105 നിന്റെ വചനം എന്റെ കാലിന്നു ദീപവും

106 നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു

107 ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു;

108 യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ;

109 ഞാൻ പ്രാണത്യാഗം ചെയ്‌വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു;

110 ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു;

111 ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു;

112 നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ

113 ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു;

114 നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു;

115 എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു

116 ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ;

117 ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ;

118 നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു;

119 ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു;

120 നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചം കൊള്ളുന്നു;

121 ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു;

122 അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ;

123 എന്റെ കണ്ണു നിന്റെ രക്ഷയെയും

124 നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു

125 ഞാൻ നിന്റെ ദാസൻ ആകുന്നു;

126 യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു;

127 അതുകൊണ്ടു നിന്റെ കല്പനകൾ

128 ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി,

129 നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ

130 നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു;

131 നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ

132 തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ

133 എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ;

134 മനുഷ്യന്റെ പീഡനത്തിൽനിന്നു എന്നെ വിടുവിക്കേണമേ;

135 അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു

136 അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു

137 യഹോവേ, നീ നീതിമാനാകുന്നു;

138 നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ

139 എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു

140 നിന്റെ വചനം അതിവിശുദ്ധമാകുന്നു;

141 ഞാൻ അല്പനും നിന്ദിതനും ആകുന്നു;

142 നിന്റെ നീതി ശാശ്വതനീതിയും

143 കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു;

144 നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ;

145 ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ;

146 ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ;

147 ഞാൻ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു;

148 തിരുവചനം ധ്യാനിക്കേണ്ടതിന്നു

149 നിന്റെ ദയക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ;

150 ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു;

151 യഹോവേ, നീ സമീപസ്ഥനാകുന്നു;

152 നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു.

153 എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ;

154 എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ;

155 രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു;

156 യഹോവേ, നിന്റെ കരുണ വലിയതാകുന്നു;

157 എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു;

158 ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു;

159 നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു,

160 നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ;

161 പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു;

162 വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ

163 ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു;

164 നിന്റെ നീതിയുള്ള വിധികൾനിമിത്തം

165 നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു;

166 യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വെക്കുന്നു;

167 എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു;

168 ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു;

169 യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ;

170 എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ;

171 നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു

172 നിന്റെ കല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ

173 നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ

174 യഹോവേ, ഞാൻ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു;

175 നിന്നെ സ്തുതിക്കേണ്ടതിന്നു എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ;

176 കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു;

Ler em outra tradução

Comparar lado a lado