1 യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ;
2 യഹോവ തന്‍റെ രക്ഷ അറിയിച്ചും
3 ദൈവം യിസ്രായേൽഗൃഹത്തോടുള്ള തന്‍റെ ദയയും വിശ്വസ്തതയും ഓർമ്മിച്ചിരിക്കുന്നു;
4 സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ;
5 കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്യുവിൻ;
6 കൊമ്പും കാഹളവും ഊതി
7 സമുദ്രവും അതിലുള്ളതും
8 നദികൾ കൈ കൊട്ടട്ടെ;
9 കർത്താവ് ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു;