1 യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും;
2 “ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്നു ഞാൻ പറയുന്നു;
3 എന്‍റെ വൃതനോട് ഞാൻ ഒരു നിയമവും
4 “നിന്‍റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും;
5 യഹോവേ, സ്വർഗ്ഗം അങ്ങേയുടെ അത്ഭുതങ്ങളെയും
6 സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്‍?
7 ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ബലവാൻ ആരാണുള്ളത്?
9 അങ്ങ് സമുദ്രത്തിന്‍റെ ഗർവ്വത്തെ അടക്കിവാഴുന്നു;
10 അങ്ങ് രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു;
11 ആകാശം നിനക്കുള്ളത്, ഭൂമിയും അങ്ങേക്കുള്ളത്;
12 ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു;
13 അങ്ങേയുടെ ഭുജം വീര്യമുള്ളത്;
14 നീതിയും ന്യായവും അങ്ങേയുടെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു;
15 ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്;
16 അവർ ഇടവിടാതെ അങ്ങേയുടെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു;
17 അങ്ങ് അവരുടെ ബലത്തിന്‍റെ മഹത്ത്വമാകുന്നു;
18 നമ്മുടെ പരിച യഹോവയ്ക്കുള്ളതും
19 അന്നു അങ്ങ് ദർശനത്തിൽ അങ്ങേയുടെ ഭക്തന്മാരോട് അരുളിച്ചെയ്തത്;
20 ഞാൻ എന്‍റെ ദാസനായ ദാവീദിനെ കണ്ടെത്തി;
21 എന്‍റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും;
22 ശത്രു അവനെ തോല്പിക്കുകയില്ല;
23 ഞാൻ അവന്‍റെ വൈരികളെ അവന്‍റെ മുമ്പിൽ തകർക്കും;
24 എന്നാൽ എന്‍റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും;
25 അവന്‍റെ കൈ ഞാൻ സമുദ്രത്തിന്മേലും
26 അവൻ എന്നോട്: ‘അങ്ങ് എന്‍റെ പിതാവ്, എന്‍റെ ദൈവം,
27 ഞാൻ അവനെ ആദ്യജാതനും
28 ഞാൻ അവന് എന്‍റെ ദയ എന്നേക്കും കാണിക്കും;
29 ഞാൻ അവന്‍റെ സന്തതിയെ ശാശ്വതമായും
30 അവന്‍റെ പുത്രന്മാർ എന്‍റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും
31 എന്‍റെ ചട്ടങ്ങൾ ലംഘിക്കുകയും
32 ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും
33 എങ്കിലും എന്‍റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല;
34 ഞാൻ എന്‍റെ നിയമം ലംഘിക്കുകയോ
35 ഞാൻ ഒരിക്കൽ എന്‍റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു;
36 അവന്‍റെ സന്തതി ശാശ്വതമായും
37 അത് ചന്ദ്രനെപ്പോലെയും
38 എങ്കിലും അങ്ങ് ഉപേക്ഷിച്ച് തള്ളിക്കളയുകയും
39 അങ്ങേയുടെ ദാസനോടുള്ള നിയമത്തെ അങ്ങ് തള്ളിക്കളഞ്ഞു;
40 അങ്ങ് അവന്‍റെ വേലി എല്ലാം പൊളിച്ചു;
41 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു;
42 അങ്ങ് അവന്‍റെ വൈരികളുടെ വലംകൈ ഉയർത്തി;
43 അവന്‍റെ വാളിന്‍റെ വായ്ത്തല അങ്ങ് മടക്കി;
44 അവന്‍റെ തേജസ്സ് അങ്ങ് ഇല്ലാതെയാക്കി;
45 അവന്‍റെ യൗവനത്തെ അങ്ങ് ചുരുക്കി;
46 യഹോവേ, അങ്ങ് നിത്യം മറഞ്ഞുകളയുന്നതും
47 എന്‍റെ ആയുസ്സ് എത്രചുരുക്കം എന്നു ഓർക്കേണമേ;
48 ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്‍?
49 കർത്താവേ, അങ്ങേയുടെ വിശ്വസ്തതയിൽ അവിടുന്ന് ദാവീദിനോട്
50 കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ;
51 യഹോവേ, അങ്ങേയുടെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ;
52 യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.