1 അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന്?
2 ചതിയനായ നിന്‍റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ
3 നീ നന്മയെക്കാൾ തിന്മയെയും
4 നിന്‍റെ വഞ്ചനയുള്ള നാവ്
5 ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും;
6 നീതിമാന്മാർ അത് കണ്ടു ഭയപ്പെടും;
7 “ദൈവത്തെ ശരണമാക്കാതെ
8 ഞാനോ, ദൈവത്തിന്‍റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു;
9 അങ്ങ് അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും അങ്ങേക്ക് സ്തോത്രം ചെയ്യും;