1 യഹോവേ, ദാവീദിനെയും
2 അവൻ യഹോവയോടു സത്യംചെയ്ത്
3 “യഹോവയ്ക്ക് ഒരു സ്ഥലം,
4 ഞാൻ എന്‍റെ കൂടാര വീട്ടിൽ കടക്കുകയില്ല;
5 ഞാൻ എന്‍റെ കണ്ണിന് ഉറക്കവും
6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ടു
7 നാം ദൈവത്തിന്‍റെ തിരുനിവാസത്തിലേക്കു ചെന്നു
8 യഹോവേ, അങ്ങേയുടെ ബലത്തിന്‍റെ പെട്ടകവുമായി
9 അങ്ങേയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും
10 അങ്ങേയുടെ ദാസനായ ദാവീദിനെ ഓർത്തു
11 “ഞാൻ നിന്‍റെ ഉദരഫലത്തെ
12 നിന്‍റെ മക്കൾ എന്‍റെ നിയമവും
13 യഹോവ സീയോനെ തിരഞ്ഞെടുക്കുകയും
14 “അത് എന്നേക്കും എന്‍റെ വിശ്രാമം ആകുന്നു;
15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;
16 അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും;
17 അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും;
18 ഞാൻ അവന്‍റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;