1 യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ;
2 ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്
3 ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്
4 ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്
5 ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
6 യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല;
7 എന്നെ സഹായിക്കുവാനായി യഹോവ എന്‍റെ പക്ഷത്തുണ്ട്;
8 മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ
9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ
10 സകലജനതകളും എന്നെ ചുറ്റിവളഞ്ഞു;
11 അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;
12 അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു;
13 ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;
14 യഹോവ എന്‍റെ ബലവും എന്‍റെ കീർത്തനവും ആകുന്നു;
15 ഉല്ലാസത്തിന്‍റെയും ജയത്തിന്‍റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്;
16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;
17 ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന്
18 യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;
19 നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ;
20 യഹോവയുടെ വാതിൽ ഇതുതന്നെ;
21 അങ്ങ് എനിക്ക് ഉത്തരമരുളി എന്‍റെ രക്ഷയായി തീർന്നിരിക്കുകയാൽ
22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്
23 ഇത് യഹോവയാൽ സംഭവിച്ചു
24 ഇത് യഹോവ ഉണ്ടാക്കിയ ദിവസം;
25 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;
26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
27 യഹോവ തന്നെ ദൈവം; അവിടുന്ന് നമുക്ക് പ്രകാശം തന്നിരിക്കുന്നു;
28 അങ്ങ് എന്‍റെ ദൈവമാകുന്നു; ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും;
29 യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ;