1 നാളെയെച്ചൊല്ലി പ്രശംസിക്കരുത്;
2 നിന്‍റെ വായല്ല മറ്റൊരുത്തൻ,
3 കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു;
4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു;
5 മറഞ്ഞിരിക്കുന്ന സ്നേഹത്തിലും
6 സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;
7 തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു;
8 കൂടുവിട്ടലയുന്ന പക്ഷിയും
9 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
10 നിന്‍റെ സ്നേഹിതനെയും
11 മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന്
12 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;
13 അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്ളുക;
14 അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ
15 പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും
16 അവളെ നിയന്ത്രിക്കുവാൻ നോക്കുന്നവൻ കാറ്റിനെ നിയന്ത്രിക്കുവാൻ നോക്കുന്നു;
17 ഇരിമ്പ് ഇരിമ്പിന് മൂർച്ചകൂട്ടുന്നു;
18 അത്തികാക്കുന്നവൻ അതിന്‍റെ പഴം തിന്നും;
19 വെള്ളത്തിൽ മുഖത്തിന്‍റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ;
20 പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല;
21 വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന;
22 ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലും
23 നിന്‍റെ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയായിരിക്കുക;
24 സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ;
25 പുല്ല് ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ല് മുളച്ചുവരുന്നു;
26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിനും
27 കോലാടുകളുടെ പാല് നിന്‍റെ ആഹാരത്തിനും