1 യിസ്രായേൽ രാജാവായിരുന്ന ദാവീദിന്‍റെ മകനായ ശലോമോന്‍റെ സദൃശവാക്യങ്ങൾ.
2 ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും
3 പരിജ്ഞാനം, നീതി, ന്യായം, സത്യം
4 അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും
5 ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും,
6 സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും
7 യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു;
8 മകനേ, അപ്പന്‍റെ പ്രബോധനം കേൾക്കുക;
9 അവ നിന്‍റെ ശിരസ്സിന് അലങ്കാരമാലയും
10 മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ
11 “ഞങ്ങളോടുകൂടി വരിക; നാം രക്തത്തിനായി പതിയിരിക്കുക;
12 പാതാളംപോലെ അവരെ ജീവനോടെയും
13 നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും;
14 നിനക്കു ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും;
15 മകനേ, നീ അവരുടെ വഴിക്ക് പോകരുത്;
16 അവരുടെ കാൽ ദോഷം ചെയ്യുവാൻ ഓടുന്നു;
17 പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ.
18 അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു;
19 ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ;
20 ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു;
21 അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു;
22 “ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും
23 എന്‍റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ;
24 ”ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും
25 നിങ്ങൾ എന്‍റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും
26 ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും;
27 നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും
28 ”അപ്പോൾ അവർ എന്നെ വിളിക്കും;
29 അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ;
30 അവർ എന്‍റെ ആലോചന അനുസരിക്കാതെ
31 അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും
32 ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും;
33 എന്‍റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും