1 വരും കാലങ്ങളില്‍ യഹോവയുടെ ആലയം ഉള്ള പർവ്വതം
2 അനേകം വംശങ്ങളും ചെന്നു:
3 അവിടുന്ന് അനേകം ജനതകളുടെ ഇടയിൽ
4 അവർ ഓരോരുത്തൻ സ്വന്തം മുന്തിരിവള്ളിയുടെ കീഴിലും
5 സകലജനതകളും
6 “ആ നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും
7 മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കുകയും
8 “നീയോ, ഏദെർ ഗോപുരമേ,
9 നീ ഇപ്പോൾ ഇത്ര ഉറക്കെ നിലവിളിക്കുന്നത് എന്തിന്?
10 സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ
11 ‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന്
12 എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല;
13 “സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക;