Jeremias 6

MAL

1 “ബെന്യാമീൻമക്കളേ, യെരൂശലേമിന്‍റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ;

2 സുന്ദരിയും സുഖഭോഗിനിയുമായ

3 അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും;

4 “അതിന്‍റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ;

5 എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന്

6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു:

7 കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ

8 യെരൂശലേമേ, എന്‍റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും

9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

10 അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു?

11 ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു;

12 അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും

13 “അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു;

14 സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്നു അവർ പറഞ്ഞ്,

15 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും;

16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

17 ഞാൻ നിങ്ങൾക്ക് കാവല്ക്കാരെ ആക്കി:

18 “അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ;

19 “ഭൂമിയേ, കേൾക്കുക; ഈ ജനം എന്‍റെ വചനങ്ങൾ ശ്രദ്ധിക്കാതെ

20 “ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്?

21 ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

23 അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു;

24 ”അതിന്‍റെ വാർത്ത കേട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു;

25 നിങ്ങൾ വയലിലേക്കു ചെല്ലരുത്;

26 എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക;

27 “നീ എന്‍റെ ജനത്തിന്‍റെ നടപ്പ് പരീക്ഷിച്ച് അറിയേണ്ടതിന്

28 അവരെല്ലാവരും മഹാമത്സരികൾ,

29 ഉല ഉഗ്രമായി ഊതുന്നു;

30 യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട്

Ler em outra tradução

Comparar lado a lado