1 “എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിക്കുവാൻ ഇടയായി;
2 സ്വന്ത വിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന
3 അവർ എന്‍റെ മുഖത്തു നോക്കി എല്ലായ്‌പ്പോഴും
4 കല്ലറകളിൽ കുത്തിയിരിക്കുകയും
5 ഞാൻ നിന്നെക്കാൾ ശുദ്ധൻ’ എന്നു പറയുകയും ചെയ്യുന്നു;
6 അത് എന്‍റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു;
7 നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും
8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
9 ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും
10 എന്നെ അന്വേഷിച്ചിട്ടുള്ള എന്‍റെ ജനത്തിനായി
11 എന്നാൽ യഹോവയെ ഉപേക്ഷിക്കുകയും
12 ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും
13 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
14 എന്‍റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും;
15 നിങ്ങളുടെ പേര് നിങ്ങൾ എന്‍റെ വൃതന്മാർക്ക് ഒരു ശാപവാക്കായി വെച്ചേച്ചുപോകും;
16 മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോവുകയും
17 “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു;
18 ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കുവിൻ;
19 ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും
20 കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും
21 അവർ വീടുകളെ പണിതു വസിക്കും;
22 അവർ പണിയുക, മറ്റൊരുത്തൻ വസിക്കുക എന്നു വരുകയില്ല;
23 അവർ വെറുതെ അദ്ധ്വാനിക്കുകയില്ല;
24 അവർ വിളിക്കുന്നതിനുമുമ്പ് ഞാൻ ഉത്തരം അരുളും;
25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും;