1 സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം:
2 അസഹ്യപ്പെടുത്തുന്ന ഒരു ദർശനം എനിക്ക് വെളിപ്പെട്ടിരിക്കുന്നു;
3 അതുകൊണ്ട് എന്‍റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു;
4 എന്‍റെ ഹൃദയം പതറുന്നു;
5 മേശ ഒരുക്കുവിൻ;
6 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
7 ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയേയും
8 അവൻ ഒരു സിംഹംപോലെ അലറി:
9 ഇതാ, ഒരു കൂട്ടം കുതിരപ്പടയാളികൾ;
10 എന്‍റെ മെതിയേ, എന്‍റെ കളത്തിലെ ധാന്യമേ,
11 ദൂമയെക്കുറിച്ചുള്ള പ്രവാചകം:
12 അതിന് കാവല്ക്കാരൻ:
13 അറേബ്യയെക്കുറിച്ചുള്ള പ്രവാചകം:
14 തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിൻ;
15 അവർ വാളിനെ ഒഴിഞ്ഞ് ഓടിപ്പോകുന്നവരാകുന്നു;
16 കർത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരന്‍റെ വർഷംപോലെയുള്ള ഒരു വർഷത്തിനകം കേദാരിന്‍റെ മഹത്ത്വം എല്ലാം ക്ഷയിച്ചുപോകും;
17 കേദാര്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്‍റെ ദൈവമായ യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.”