Ezequiel 7

MAL

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

2 “മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

3 ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു;

4 എന്‍റെ കണ്ണ് നിന്നെ ആദരിക്കാതെയും

5 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

6 അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു!

7 ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു;

8 ഇപ്പോൾ ഞാൻ വേഗത്തിൽ എന്‍റെ ക്രോധം നിന്‍റെമേൽ പകർന്ന്,

9 എന്‍റെ കണ്ണ് ആദരിക്കാതെയും

10 “ഇതാ, നാൾ; ഇതാ, അത് വരുന്നു;

11 സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു;

12 കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു;

13 “അവർ ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്‍റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല.

14 “അവർ കാഹളം ഊതി സകലവും ഒരുക്കുന്നു;

15 പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും;

16 എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയും

17 എല്ലാകൈകളും തളരും;

18 അവർ രട്ടുടുക്കും;

19 “അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും;

20 അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു;

21 ഞാൻ അത് അന്യന്മാരുടെ കയ്യിൽ കവർച്ചയായും

22 ഞാൻ എന്‍റെ മുഖം അവരിൽ നിന്നു തിരിക്കും.

23 “ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കുകയാൽ

24 ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും;

25 നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും;

26 അപകടത്തിന്മേൽ അപകടവും കിംവദന്തിയ്ക്കു പിന്നാലെ കിംവദന്തിയും വന്നുകൊണ്ടിരിക്കും;

27 രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും;

Ler em outra tradução

Comparar lado a lado